BIG NEWS NEWS : സോളാർ കേസിൽ വൻ ട്വിസ്റ്റ്
സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കാര്യമായ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. 7 വർഷങ്ങൾക്ക് മുൻപത്തെ ഫോൺ രേഖകൾ ലഭ്യമല്ല. 2012 ഓഗസ്റ്റ് 19ന് പരാതിക്കാരി ക്ലിഫ് ഹൗസിൽ വന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ പരാതിക്കാരി രംഗത്തെത്തി. 'കേസ് അട്ടിമറിക്കാനും സാക്ഷികളെ പണം നൽകി സ്വാധീനിക്കാനും ശ്രമം നടന്നു. 2012 സെപ്തംബർ 9നാണ് ക്ലിഫ് ഹൗസിൽ പോയത്' പരാതിക്കാരി പറഞ്ഞു.
ليست هناك تعليقات
إرسال تعليق